പാക്കിസ്ഥാനിലെ പെഷാവറില്‍ മുസ്‌ലിം പള്ളിയില്‍ ബോംബ് സ്ഫോടനത്തിൽ 30 പേർ കൊല്ലപ്പെട്ടു. 50 ലതികം പേർക്ക് പരുക്കേറ്റതായി അധികൃതർ അറിയിച്ചു. പരുക്കേറ്റവരിൽ 10 പേരുടെ നില ഗുരുതരമാണ്.
ഖസി ബസാർ മേഖലയിലെ ജാമിയ മസ്ജിദിൽ വെള്ളിയാഴ്ച നമസ്കാരം നടക്കുന്നതിനിടയിലാണ് സ്ഫോടനം ഉണ്ടായത്. രണ്ട് അക്രമികൾ അതിക്രമിച്ച് പള്ളിയിലേക്ക് കടക്കാൻ ശ്രമിക്കുകയും
കാവൽ നിന്ന പോലീസുകാർക്ക് നേരെ വെടിവയ്ക്കുകയും ചെയ്തു