മൂവാറ്റുപുഴയാര്‍ പുറത്ത് കരകവിഞ്ഞോഴുകുന്നു. പിറവത്തിനും എറണാകുളത്തേയ്ക്കുമുള്ള ഗതാഗതം തടസപ്പെട്ടു. വീടുകളിലും കടകളിലും വെള്ളം കയറി. ജനങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. വെള്ളം ഇറങ്ങുന്നതും കാത്ത് റെസ്ക്യു കാമ്പസില്‍ വൃദ്ധരും, കുട്ടികളുമടക്കം ആയിരങ്ങള്‍ കഴിയുന്നു. സാമ്പത്തിക നഷ്ട്ടം കണക്കാക്കിയിട്ടില്ല.