സിൽവർ ലൈൻ പദ്ധതിക്കു അനുഭാവപൂർണമായ പ്രതീകരണമാണെന്നു മുഖ്യമന്ത്രി പറഞ്ഞു .കേന്ദ്രാനുമതി വേഗത്തിൽ ലഭിക്കുമെന്ന് പ്രദീക്ഷിക്കുന്നു .വിഷയം കേട്ടതു ആരോഗ്യകരമെന്നു CM പറഞ്ഞു .റെയിൽവേ മന്ത്രിയുമായി സംസാരിക്കുമെന്ന് പ്രധാനമന്ത്രി ഉറപ്പുനൽകി .പദ്ധതിക്കു അനുമതി ലഭിക്കുമെന്നും പ്രദീക്ഷ ഉണ്ടെന്നു മുഖ്യമന്ത്രി വാർത്ത സമ്മേളനത്തിൽ അറിയിച്ചു .മുഖ്യമന്ത്രി പ്രധാനമന്ത്രിക്കു നന്ദി അറിയിച്ചു K റെയിൽ എതിർക്കുന്നവരും ഈ പദ്ധതി പ്രയോജന പെടുത്തുമെന്നും കൂട്ടിച്ചേർത്തു .റോഡ് ഗതാഗതം ഗണ്യമായി കുറച്ചുകൊണ്ട് റെയിൽ ഗതാഗതം മെച്ചപ്പെടുത്തണം എന്നും നിർദേശം എപ്പോൾ ഉള്ള യാത്ര മാര്ഗങ്ങള് അപര്യാപ്‌തമെന്നും സിഎം. കെ റെയിൽ ഏറ്റവും നല്ല യാത്രമാർഗം .പരിസ്ഥിതി ലോല പ്രദേശങ്ങൾ വഴി സിൽവർലൈൻ കടന്നു പോകില്ല എന്നും പിണറായി വിജയൻ പറഞ്ഞു .പ്രദേശവാസികൾക്കുവേണ്ടി ഓരോ 500 മീറ്ററിലും ക്രിസിങ്ങുകൾ ഉണ്ടാകും ആകെ ചെലവ് 63941
കോടി രൂപയാണ് .പരിസ്ഥിതി സൗഹൃദ യാത്രയാണ് വിഭാവനം ചെയൂന്നുന്നതു . ഇപ്പോൾ നടക്കുന്ന സർവേ ഭൂമി ഏറ്റെടുക്കുന്നതിനു വേണ്ടിയല്ല പരിസ്ഥിതി പഠനത്തിനു വേണ്ടിയാണെന്നും കൂട്ടിച്ചേർത്തു .DPR യിൽ അവ്യക്‌തഇല്ല.നീരൊഴുക്ക് തടയാതിരിക്കാൻ ചാലുകൾ നൽകും . വരുമാനത്തിന്റെ 95% യാത്ര നിരക്കിൽ നിന്നും ആണ് ലഭിക്കുക .രണ്ട് ഘട്ടങ്ങളിലായി 60 000 ത്തോളം പേർക്ക് ജോലി ലഭിക്കും .2050 ഓടുകൂടി കേരളത്തെ കാർബൺ മുക്‌തമാക്കാനാണ് സർക്കാർ ശ്രമിക്കുന്നതു .ജനങ്ങളാണ് രണ്ടാം ഘട്ടവും നമ്മെ തിരഞ്ഞെടുത്തതു അത് നമ്മുടെ ഭരണ മികവ് ഒന്നുകൊണ്ടാണ് .പ്രതിപക്ഷ പാർട്ടികൾ ഇല്ലാത്ത കാര്യത്തിന് പ്രശ്നങ്ങൾ ഉണ്ടാക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.ഏല്ലാ കാലത്തും പദ്ധതികൾക്കു തുരങ്കം വയ്ക്കുന്നതു ആസൂത്രിതമായി ഒരു കൂട്ടർ ചെയ്യുന്നു .എല്ലാം ജനങ്ങൾ തിരിച്ചറിയും . മാധ്യമങ്ങൾ വ്യാജം പ്രചരിപ്പിക്കുന്നു എന്നും മുഖ്യമന്ത്രി . സർക്കാർ ജനങ്ങളുടെ ഭാഗാട്ടാണെന്നു സിഎം . ജനങ്ങൾക്ക് യടോരുവിധ ആശങ്കയും ഇല്ല അതെല്ലാം ചിലരുടെ ഗുഡലോചന ഫലമാണ് . ഇപ്പോൾ കല്ലിടുന്ന സ്ഥലങ്ങൾ ക്രയ വിക്രയങ്ങൾ നടത്തൻ ഒരു പ്രശ്നങ്ങളുമില്ല എന്നും കുടിച്ചേർത്തു . ജനങൾക്ക് നമ്മളെയും നമുക്ക് ജനങ്ങളെയും അറിയാം എന്ന് പറഞ്ഞുകൊണ്ട് പത്രസംമ്മേളനം അവസാനിപ്പിച്ചു…….